
കൊളംബോ : ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ക്രിക്കറ്ററായി മദ്ധ്യപ്രദേശുകാരൻ ആൾറൗണ്ടർ സാരാംശ് ജെയ്ൻ. 1998ൽ 35-ാം വയസിൽ അരങ്ങേറിയ റോബിൻ സിംഗിന് ശേഷം ഏറ്റവും പ്രായം കൂടിയ അരങ്ങേറ്റക്കാരനാണ് സാരാംശ്. കുൽദീപ് യാദവിന് അസുഖം ബാധിച്ചതിനെത്തുടർന്നാണ് സാരാംശിന് അവസരം ലഭിച്ചത്. രവീന്ദ്ര ജഡേജയാണ് ടെസ്റ്റ് ക്യാപ്പ് കൈമാറിയത്. 33 വർഷവും 145 ദിവസവുമാണ് സാരാംശിന്റെ പ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |